കരുനാഗപ്പള്ളി. കോഴിക്കോട് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. അടൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിൽ പ്രതികളെ അന്വേഷിച്ചെത്തിയതായിരുന്നു. പത്തനംതിട്ട Dysp -യുടെ സ്പെഷ്യൽ സ്കോഡിലെ പോലീസുദ്യോഗസ്ഥരാണ് മഫ്തിയിൽ രണ്ട് പ്രതികളെ പിടികൂടാനെത്തിയത്.
മഫ്തിയിലെത്തിയ പോലീസിനെ തിരിച്ചറിയാതെ സ്ത്രീകൾ തടഞ്ഞതിനെ തുടർന്ന് മർദ്ദിച്ച വെന്നാണാ ക്ഷേപം. എന്നാൽ ടോർച്ചും ചുടുകട്ടയുപയോഗിച്ച് പോലീസിനെ മർദ്ദിച്ചതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും മൂന്ന് സ്ത്രീകൾക്കും ഒരു പുരുഷനുമെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുക്കുകയും ചെയ്തു.































