മുഹമ്മദ്‌ റിയാസ് മൗലവി കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

കാസറഗോഡ്. ചൂരിയിലെ മദ്രസ അധ്യാപകനായിരുന്ന കുടക്സ്വദേശി മുഹമ്മദ്‌ റിയാസ് മൗലവി കൊലപാതക കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. കാസറഗോഡ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് കേസ് മാർച്ച്‌ മുപ്പത്തിലേക്ക് മാറ്റി വച്ചത്. ഇത് മൂന്നാം തവണയാണ് വിധി പറയുന്നത് മാറ്റുന്നത്. 2017 മാർച്ച് ഇരുപതിന് പുലർച്ചെയാണ് പ്രതികളായ അഖിലേഷ്, നിതിൻ, അജേഷ് എന്നിവർ ചേർന്ന് പള്ളിയിലെ താമസ സ്ഥലത്ത് എത്തി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്

Advertisement