കൊച്ചി.വെള്ളാപ്പള്ളി നടേശന് തിരിച്ചടി,എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി മാറ്റി
അന്തരിച്ച എം.കെ.സാനു അടക്കമുള്ളവർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
ജസ്റ്റിസ് ടി.ആർ.രവിയുടേതാണ് ഉത്തരവ്
കഴിഞ്ഞ 30 വർഷമായി എസ് എൻ ഡി പി യോഗത്തിൻ്റെ അമരത്ത് വെള്ളാപ്പള്ളിയുണ്ടായിരുന്നു. വാർഷിക സ്റ്റേറ്റ്മെൻ്റും അക്കൗണ്ടും കഴിഞ്ഞ 9 വർഷമായി ഹാജരാക്കിയില്ല എന്ന് കാണിച്ച് അഡ്വ.ചന്ദ്രസേനൻ നൽകിയ പരാതിയിൽ ആണ് ഹൈക്കോടതി സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. വെള്ളാപ്പള്ളിക്കൊപ്പമുള്ള എല്ലാ ഭാരവാഹികളും അയോഗ്യരായി
ഏറെ നാളായി തങ്ങൾ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമെന്ന് വിദ്യാസാഗർ പറഞ്ഞു.നേരത്തെ വരേണ്ടിയിരുന്ന തീരുമാനം
2020- 21 ൽ തുടങ്ങിയ പോരാട്ടം.ആറു കൊല്ലമെടുത്തു തീരുമാനം ഉണ്ടാകാൻ
കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകാനുള്ള നടേശന്റെ തന്ത്രമാണ് വിധി വൈകാൻ കാരണം .എസ്എൻഡിപിയെ അവർ കുടുംബ സ്വത്താക്കി മാറ്റി
വെള്ളാപ്പള്ളിയുടെ നീരാളി പിടിത്തത്തിൽ നിന്നും എസ്എൻഡിപി യോഗത്തിന് മോചനം വേണം. ഇപ്പോൾ ഭരണ സ്തംഭനാവസ്ഥയിൽ
സർക്കാരിന് ഇടപെടാൻ അധികാരം ഉണ്ട്,





































