കാട്ടാന ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ട സംഭവം, ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം .മാനന്തവാടി.ഒന്നാം പ്രതി സർക്കാർ ആണെന്ന് പ്രതിപക്ഷം നിയമസഭയിൽ.ബോധമില്ലാത്ത ആനയല്ല കഴിവ് കെട്ട സ‍ർക്കാരാണ് കുറ്റക്കാരെന്നു പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വിമർശിച്ചു.ആനയെ ലോക്കേറ്റ് ചെയ്യുന്നതിൽ സങ്കേതികമായ തടസ്സങ്ങളുണ്ടായെന്നും,
വയനാട്ടിലെ പ്രതിഷേധം മറ്റൊരു തലത്തിൽ കൊണ്ട് പോകാൻ ശ്രമങ്ങളുണ്ടായെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ ആരോപിച്ചു

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടത് ആശങ്കയുണ്ടാക്കുന്നുവെന്നും
സഭ നി‍ർത്തി വെച്ച് ചർച്ച ചെയ്യണമെന്നു മായിരുന്നു അടിയന്തരപ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ആവശ്യപ്പെട്ടത്.പത്തു വർഷത്തിനിടയിൽ വന്യ ജീവി ആക്രമണങ്ങളിൽ വയനാട്ടിൽ 56 പേർക്ക് ജീവൻ നഷ്ടമായെന്നും സർക്കാർ പരാജയമെന്നും അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിച്ച ടി സിദ്ധീഖ് ആരോപിച്ചു

ടി സിദ്ധീഖ് T.C : 10.22.35 / സർക്കാർ ആനയെ ട്രേസ് ചെയ്തില്ല/എല്ലാത്തിലും വീഴ്ച്ച)

ആനയുടെ സാന്നിദ്ധ്യം കണ്ടെത്താൻ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ സമ്മതിച്ചു.
അന്തർ സംസ്ഥാന നീരീക്ഷണം ശക്തിപ്പെടുത്തുമെന്നും വനം മന്ത്രി

(എ കെ ശശീന്ദ്രൻ T. C : 10.30.15 പത്ത് ലക്ഷം നൽകും/കൂടുതൽ നൽകുന്ന കാര്യം പരിശോധിക്കും/ പ്രതിഷേധം മറ്റൊരു തരത്തിൽ കൊണ്ട് പോകാൻ ശ്രമം നടന്നു)

ആനയെ ട്രേസ് ചെയ്യാനുള്ള പാസ് വേഡ് അടക്കം കിട്ടിയിട്ടും സർക്കാർ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ആളുകളുടെ സ്വത്തും ജീവനും സർക്കാർ വന്യജീവികളുടെ ദയാവായ്പ്പിനായി
വിട്ട് കൊടുത്തിരിക്കുകയാണെന്നും കുറ്റപ്പെടുത്തൽ

(T.C : 10.45.56 /മരണഭീതിയിൽ നിൽക്കുന്ന ജനങ്ങളെ തീവ്രവാദികളാക്കണ്ട)

അടിയന്തരപ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി

Advertisement