ന്യൂഡെൽഹി.വൈറ്റ് കോളർ ഭീകര സംഘത്തിന്റ പ്രധാന ആസൂത്രകൻ മൗലവി ഇർഫാൻ.മൗലവി ഇർഫാൻ ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മുൻ ഫാർമസിസ്റ്റ്.നവ് ഗാമിൽ ഒരു പള്ളിയിൽ ഇമാം ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഡോക്ട്ടെഴ്സിനെ ഭീകര സംഘടനയുമായി അടുപ്പിച്ചത് മൗലവി ഇർഫാൻ എന്ന് ഏജൻസികൾക്ക് വിവരം ലഭിച്ചു. അന്വേഷണം ഡോക്ടർ ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച് എന്ന വിവരം.ഇവർ മുസാമിൽ ആദിൽ ഉമർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.ഷഹീന ഇടയ്ക്കിടെ കാശ്മീർ സന്ദർശിക്കുകയും ചില ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതായും കണ്ടെത്തി.
ഫരീദാബാദിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത ഒരു വാഹനം ഷാഹീന്റെ പേരിൽ ഉള്ളത്.ഷാഹീനും മുസാമിൽ ആദിൽ ഉമർ ഇവർ ആശയവിനിമയം നടത്തിയിരുന്നത് മെഡിക്കൽ വെൽഫെയർ ഗ്രൂപ്പുകൾ വഴിയും എൻജിഒ ചാനൽ വഴിയും .ജോലിയെ തീവ്രവാദബന്ധം മറക്കാൻ ഉപയോഗിച്ചതായും അന്വേഷണ ഏജൻസി വൃത്തങ്ങൾ.






































