ന്യൂഡെല്‍ഹി.ഓപ്പറേഷൻ സിന്ദൂർ. ജെയ്ഷ മുഹമദ് നേതാവ് മസൂദ് അസറിൻ്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി വിവരം. സഹോദരി ഉൾപ്പെടെ 14പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവരം. സംഘർഷത്തിന് ആയവ് വരുത്താം എന്ന് പാകിസ്ഥാൻ. ഇന്ത്യ ഇനി ആക്രമണം നടത്താതിരുന്നാൽ പാക്കിസ്ഥാനും പിന്മാറാം എന്ന് പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി.
തകർത്തത് ഭീകരവാദ പരിശീലന കേന്ദ്രങ്ങളും ലോഞ്ച്പാഡുകളും ആണെന്ന് ഇന്ത്യ വ്യക്തമാക്കി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു
സാധാരണക്കാർ കൊല്ലപ്പെട്ടിട്ടില്ല.ദൃശ്യങ്ങൾ പുറത്ത് വിട്ടു.മുംബൈ ഭീകര ആക്രമണത്തിലെ അജ്മൽ കസബ് പരിശീലനം നേടിയ കേന്ദ്രവും തകർത്തു.തെരഞ്ഞെടുത്ത കേന്ദ്രങ്ങൾ മാത്രം തകർക്കാൻ കഴിയുന്ന ആയുധങ്ങൾ ആണ് ഉപയോഗിച്ചത്.
പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കും എന്ന് ഇന്ത്യ വ്യക്തമാക്കി