തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണം, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

Advertisement

തിരുവനന്തപുരം. കൊല്ലം തേവലക്കരയിലെ വിദ്യാർത്ഥിയുടെ മരണം നടപടികളുമായി മന്ത്രി വി.ശിവൻകുട്ടി. പ്രധാനാധ്യാപികയെ സസ്പെൻഡുചെയ്യാൻ മാനേജുമെൻ്റിനോട് നിർദ്ദേശിച്ചു. മാനേജുമെൻ്റ് മൂന്നു ദിവസത്തിനകം മറുപടി നൽകണം

സംഭവത്തെക്കുറിച്ച് പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് സമർപ്പിച്ചു


പരാതി നൽകി പരിഹാരം കണ്ടില്ലെങ്കിൽ കാണുന്നതുവരെ ഇടപെടണം
കൃത്യമായി സ്കൂളുകൾക്ക് സർക്കുലർ നൽകിയിരുന്നു.
വകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യും

കേരളത്തിന് നഷ്ടട്ടെത് ഒരു മകനെ
റിപ്പോർട്ടിനെ തുടർന്നുള്ള തീരുമാനം

സ്കൂളിന്റെ ചുമതലയുണ്ടായിരുന്ന AEOയിൽ നിന്ന് റിപ്പോർട്ട് തേടും
പതിനാലായിരം സ്കൂൾ ഉണ്ട് കേരളത്തിൽ

ഒരിടത്തും ഇതുവരെ ഒന്നുമുണ്ടായില്ല


എന്തുവന്നാലും നമുക്ക് ശമ്പളം കിട്ടും എന്ന അധ്യാപകരുടെ നിലപാട് ശരിയല്ല
മുഖ്യമന്ത്രി നേരിട്ട് സ്കൂൾ തുറപ്പിന് മുമ്പ് യോഗം ചേർന്നതാണ്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് മാനേജ്മെന്റിന് നോട്ടീസ് നൽകും

വിദ്യാഭ്യാസ വകുപ്പിന്റെ ചട്ടം പാലിച്ചാണ് നോട്ടീസ് നൽകുന്നത് എന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

Advertisement