കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്തിൻറെ ചില ഭാഗത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനൽ മഴ പെയ്തു.

ശക്തമായ മഴയാണ് തിരുവനന്തപുരം ജില്ലയിലെ ചില ഭാഗങ്ങളിൽ ലഭിച്ചു.

കാലാവസ്ഥ വിഭാഗം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുംഅടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. കണ്ണൂർ, വയനാട് വനമേഖലകളിലും വരും ദിവസങ്ങളിൽ മഴ പെയ്തേക്കും. മഴ മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിർത്തിയിലും ലഭിക്കുമെന്ന് പ്രവചനമുണ്ട്.

Advertisement